Wednesday, 17 December 2025

പൂതക്കുളമെന്ന ഇടതുകോട്ടയെ തകർത്ത് ബിജെപി

പൂതക്കുളമെന്ന ഇടതുകോട്ടയെ തകർത്ത് ബിജെപി

പരവൂർ : പൂതക്കുളമെന്ന ഇടതുകോട്ടയെ തകർത്ത് ബിജെപി. പൂതക്കുളംപഞ്ചായത്ത്‌ രൂപീകരിച്ച നാൾ മുതൽ ഇടതുകോട്ടയാണ് അതിൽസിപിഐയെ പോലും മാറ്റി നിർത്തി സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് ഭരിക്കുന്ന ശക്തികേന്ദ്രം ഇവിടെ 
 നേരിട്ട അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് എൽഡിഎഫ്. നിലവിൽ 
എൽഡിഎഫിന് ഒൻപത് സീറ്റാണു എൽ ഡി എഫിന് ഉള്ളത് ബിജെപി ആറ് സീറ്റ് നേടിപ്രധാന പ്രതിപക്ഷമായി മാറിയപ്പോൾ
കോൺഗ്രസിന് നാലും സീറ്റുകളാണ് ലഭിച്ചത്.കോൺഗ്രസിൽ 
സിപിഎമ്മിന് ഏഴും സിപിഐക്ക് രണ്ടും സീറ്റുകളാണുള്ളത്.പഞ്ചായത്തിൽ 
അടിപതറിയതും പ്രസിഡന്റ് സ്ഥാനാർഥി അടക്കമുള്ള പ്രമുഖ നേതാക്കൾ തോറ്റതുമാണ് സിപിഎമ്മിനെ തളർത്തുന്നത്. കഴിഞ്ഞതവണ മൂന്നുസീറ്റുകളാണുണ്ടായിരുന്നത്. ഇരട്ടി യാക്കി ഉയർത്തി കൊണ്ട് 
പഞ്ചായത്തിന്റെ്റെ ചരിത്രത്തിലാദ്യമായാണ് എൽഡിഎഫിന് 10 ൽ താഴെ സീറ്റ് ലഭിക്കുന്നത്. സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ഏരിയ സെന്ററൽ കമ്മിറ്റി അംഗവുമായ
ഡി. സുരേഷ്കുമാർ പാർട്ടിയുടെ ശക്തികേന്ദ്രമായ സ്റ്റേഡിയം വാർഡിലും മുൻ ലോക്കൽ സെക്രട്ടറി അശോകൻപിള്ള പിഎച്ച്സി വാർഡിലും തോറ്റത് സിപിഎമ്മിന് ആഘാതമായി. മുൻ പ്രസിഡൻ്് എസ്. അമ്മിണിയമ്മ പ്രതിനിധാനംചെയ്ത വാർഡിലാണ് അശോകൻപിള്ള തോറ്റത്. 
വൈസ് പ്രസിഡന്റ് വി.ജി. ജയ മൂന്നുതവണ വിജയിച്ച മാവിള വാർഡും എൽഡിഎഫിന് നഷ്ടമായി ബിജെപിയുടെ സത്യൻ പാലോട്ട് കാവ് ആണ് ഇവിടെ വിജയിച്ചത്.
പുതുതായി വന്ന വില്ലേജ് വാർഡിൽ ബിജെപിയുടെ വി കെ സുനിൽ കുമാർ
ഹാട്രിക് കടന്ന് നാലാംതവണ  വിജയിച്ചു.
എച് എസ് വാർഡിലും ബിജെപിയുടെ സജീഷ് അപ്പു മാങ്കൂട്ടം ഹാട്രിക് തികച്ചു.
പൂതക്കുളത്ത് സിപിഎമ്മിനെ തകർത്ത്
ആറ് സീറ്റുകൾ നേടി മുഖ്യപ്രതിപക്ഷമായി
തൊട്ടടുത്തെത്താൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബിജെപി 
ആഹ്ല‌ാദത്തിലാക്കുന്നത്.ഒപ്പം  ആറുവാർഡുകളിൽ രണ്ടാമതെത്താനും കഴിഞ്ഞു ഇതിൽ. 


No comments:

Post a Comment